കൊലപാതക കേസ്: ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം സുശീൽ കുമാർ ഒളിവിൽ

0
29

മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിൻറെ കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം സുശീൽ കുമാർ ഒളിവിൽ. കേസിൽ ഡൽഹി പൊലീസ് തെരച്ചിൽ ആരംഭിച്ചതോടെയാണ് സുശീൽ കുമാർ ഒളിവിൽ പോയത്.

കഴി‌ഞ്ഞ ദിവസം ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനൊടുവിലാണ് സാഗർ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സുശീൽ കുമാർ, അജയ്, പ്രിൻസ് സോനു, സാഗർ, അമിത് എന്നിവർ ഛത്രസാൽ സ്റ്റേഡിയത്തിന് സമീപം വച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ സാഗർ കുമാർ മരിക്കുകയും സോനു മഹൽ, അമിത് കുമാർ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.

സുശീൽ കുമാറിന് കുറ്റകൃത്യത്തിൽ പങ്കെണ്ടുന്ന പ്രാഥമിക അനുമാനത്തിൻറെ അടിസ്ഥാനത്തിൽ വീട്ടിൽ അന്വേഷിച്ചെത്തിയെങ്കിലും പോലീസിന് കണ്ടെത്താനായില്ല.