മംഗളൂരു ബോട്ടപകടം ; തെരച്ചിൽ തുടരുന്നു

0
109

മംഗളൂരു പുറംകടലിലുണ്ടായ ബോട്ടപകടത്തിൽ കാണാതായവർക്ക് വേണ്ടി മൂന്നാം ദിവസവും തെരച്ചിൽ തുടരുന്നു. നേവിയുടെ മൂന്ന് കപ്പലുകളും ഒരു വിമാനവും മുങ്ങൽ വിദഗ്ധ സംഘവും തെരച്ചിൽ നടത്തുന്നുണ്ട്.

നേവിക്കൊപ്പം കോസ്റ്റൽ പോലീസും കോസ്റ്റ് ഗാർഡും തെരച്ചിലിന് സഹകരിക്കുന്നുണ്ട്. ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് പുറംകടലിൽ വച്ച് കപ്പലുമായി കൂട്ടിയിടിച്ചത്.

14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ട് പേരെ രക്ഷിച്ചു. മൂന്ന പേരുടെ മൃതദേഹം കണ്ടെത്തി.